<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : നാട്ടുവാർത്ത.</title>
<link>https://thekeralajournal.com/rss/category/നാട്ടുവാർത്ത</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : നാട്ടുവാർത്ത.</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം</title>
<link>https://thekeralajournal.com/2039</link>
<guid>https://thekeralajournal.com/2039</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c339739673b.jpg" length="44622" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:55:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.</p>
<p>രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ സന്നിഹിതരാണെന്ന് അറിയുന്നു.</p>
<p>സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>ഇക്കഴിഞ്ഞ ജനുവരിയിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു. അന്ന് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ക്ഷേമ പെൻഷന് 14,500 കോടി; ആശാ&#45;അംഗൻവാടി ജീവനക്കാർക്ക് ശമ്പള വർദ്ധന</title>
<link>https://thekeralajournal.com/1600</link>
<guid>https://thekeralajournal.com/1600</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697aab94a86d6.jpg" length="445837" type="image/jpeg"/>
<pubDate>Thu, 29 Jan 2026 10:03:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സാധാരണക്കാർക്കും സ്ത്രീകൾക്കും താഴെത്തട്ടിലുള്ള തൊഴിലാളികൾക്കും ആശ്വാസം പകരുന്ന നിർണ്ണായക പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്.</p>
<p>ക്ഷേമ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യുന്നതിനായി 14,500 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ വകയിരുത്തി.</p>
<p>താഴെത്തട്ടിലുള്ള ജീവനക്കാരുടെ വേതനത്തിൽ വർദ്ധനവ് വരുത്തുന്ന പ്രഖ്യാപനങ്ങൾ വലിയ ആശ്വാസമാകുന്നു:</p>
<p>ആശാ വർക്കർമാർക്ക് പ്രതിമാസ വേതനത്തിൽ 1000 രൂപ വർദ്ധനവ്.</p>
<p>അംഗൻവാടി ജീവനക്കാർക്ക് വർക്കർമാർക്ക് 1000 രൂപ, ഹെൽപ്പർമാർക്ക് 500 രൂപ വീതം വർദ്ധനവ്.</p>
<p>സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസ വേതനത്തിൽ 25 രൂപ വർദ്ധിപ്പിച്ചു.</p>
<p></p>
<p></p>]]> </content:encoded>
</item>

<item>
<title>ശാന്തിഗ്രാം മാളിയേക്കൽ ലാൽ നിര്യാതനായി..</title>
<link>https://thekeralajournal.com/1363</link>
<guid>https://thekeralajournal.com/1363</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695ccc6fd53d5.jpg" length="87370" type="image/jpeg"/>
<pubDate>Tue, 06 Jan 2026 14:25:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : ശാന്തിഗ്രാം സ്വദേശിയും, കേരള ബാങ്ക് ജീവനക്കാരനുമായിരുന്ന. ശ്രീ ലാൽ മാളിയേക്കൽ നിര്യാതനായി. ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും താങ്ങാനാവുന്നതിലപ്പുറമായി. ശാന്തി ഗ്രാം കേന്ദ്രീകരിച്ചുള്ള സാംസ്കാരിക പ്രവർത്തനങ്ങളിലും, മറ്റും നിറസാന്നിധ്യമായിരുന്നു ലാൽ. വലിയ സൗഹൃദ വലയം കാത്തുസൂക്ഷിച്ച ആളായിരുന്നു അദ്ദേഹം.</p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/1302</link>
<guid>https://thekeralajournal.com/1302</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6954d73a49880.jpg" length="51521" type="image/jpeg"/>
<pubDate>Wed, 31 Dec 2025 13:26:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പൊന്നിക്കവല വാഴപ്പറമ്പിൽ ഏലിക്കുട്ടി തോമസ് നിര്യാതയായി.</p>
<p>സംസ്കാരം 1.1.2026 (നാളെ ) രാവിലെ 9.00 മണിക്ക് തൊവരയാർ ഉണ്ണി മിശിഹാ പള്ളിയിൽ</p>]]> </content:encoded>
</item>

<item>
<title>സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ചുമതലയേല്‍ക്കും</title>
<link>https://thekeralajournal.com/1143</link>
<guid>https://thekeralajournal.com/1143</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202511/image_870x580_6923c2006fae2.jpg" length="45058" type="image/jpeg"/>
<pubDate>Mon, 24 Nov 2025 07:55:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. ഹരിയാനയില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്.</p>
<p>ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, പെഗാസസ് ചാര സോഫ്റ്റ്‍‌വെയർ കേസ് അടക്കം നിർണായക വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഉമ്മാക്കടയിൽ മാലിന്യകൂമ്പാരം: നാട്ടുകാർ ആശങ്കയിൽ</title>
<link>https://thekeralajournal.com/116</link>
<guid>https://thekeralajournal.com/116</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687c5240ba59c.jpg" length="176011" type="image/jpeg"/>
<pubDate>Sun, 20 Jul 2025 07:50:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ഉമ്മാക്കട ചിന്ന പച്ചടി വഴിയരികിൽ റോഡരികിൽ ഉള്ള ഓടയിൽ മാലിന്യങ്ങൾ കെട്ടികൊണ്ടിരിക്കുന്നതായുള്ള കാഴ്ച നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവസ്തുക്കൾ വെള്ളം ഒഴുകുന്ന ഓടയിലേക്കാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് നാട്ടിലെ ആരോഗ്യമേഖലയിലും പരിസ്ഥിതിയിലും കടുത്ത വെല്ലുവിളികളുണ്ടാക്കുന്നു.</p>
<p>മാലിന്യങ്ങൾ നശിപ്പിക്കാൻ സ്ഥിരമായ ഒരു സൗകര്യം ഉണ്ടായിരുന്നെങ്കിൽ റോഡരികിൽ മാലിന്യം തള്ളിയിടുന്നതിന് ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ കബോസ്റ്റ് കുഴികളും ചെറിയ മാലിന്യ സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കുക അത്യാവശ്യമാണ്.</p>
<p>പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേനയ്ക്ക് കൈമാറുന്നതിനുള്ള സംസ്കാരവും സമൂഹത്തിൽ വളർത്തേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. മലിനജലവും പുകയും മൂലം പ്രദേശവാസികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതായും പരാതികൾ ഉയരുന്നു.</p>
<p>പ്രാദേശിക സ്വഭാവത്തിൽ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികാരികളും പൊതുജനങ്ങളും ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c522d7fabf.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c523aa05d2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രഥമാധ്യാപികക്ക് സസ്പെൻഷൻ</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%A5%E0%B4%BF-%E0%B4%B7%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%82-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%86%E0%B5%BB%E0%B4%B7%E0%B5%BB</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%A5%E0%B4%BF-%E0%B4%B7%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%82-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%86%E0%B5%BB%E0%B4%B7%E0%B5%BB</guid>
<description><![CDATA[ എച്ച്‌ എസ് ഫോർ ബോയ്സ് തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് ഇന്നലെ സ്കൂളില്‍ വച്ച്‌ ഷോക്കേറ്റ് മരിച്ചത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687a5f12a96e3.jpg" length="72284" type="image/jpeg"/>
<pubDate>Fri, 18 Jul 2025 20:20:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്‌കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പ്രഥമാധ്യാപികയായ എസ്. സുജയുടെ ഭാഗത്തു നിന്നും വീഴ്‌ച സംഭവിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍, അച്ചടക്ക നടപടി സ്വീകരിച്ച്‌ റിപ്പോർട്ട് ചെയ്യാൻ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്‌ടർ മാനേജർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നു. സീനിയർ അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.</p>
<p>സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഉള്‍പ്പെടെ സ്ഥലം സന്ദർശിച്ച്‌ അപകടത്തിന് വഴിതെളിച്ച സാഹചര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളിലെ പ്രഥമാധ്യാപിക എസ് സുജയെ സസ്പെൻഡ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>കേരള ജേർണൽ ലോഞ്ച് 19&#45;ാം തീയതിയിലേക്ക് മാറ്റി.</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9C%E0%B5%87%E0%B5%BC%E0%B4%A3%E0%B5%BD-%E0%B4%B2%E0%B5%8B%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-19-%E0%B4%BE%E0%B4%82-%E0%B4%A4%E0%B5%80%E0%B4%AF%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9C%E0%B5%87%E0%B5%BC%E0%B4%A3%E0%B5%BD-%E0%B4%B2%E0%B5%8B%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-19-%E0%B4%BE%E0%B4%82-%E0%B4%A4%E0%B5%80%E0%B4%AF%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6876f9e594d13.jpg" length="42344" type="image/jpeg"/>
<pubDate>Thu, 17 Jul 2025 23:01:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p> <strong>കോട്ടയം</strong>:- മാധ്യമ രംഗത്തെ പുത്തൻ ചുവടുവയ്പായ" കേരളാ ജേർണൽ ഓൺലൈനിന്റെ ഔദ്യോഗിക ലോഞ്ചിങ്ങ് ശനിയാഴ്ച കട്ടപ്പനയിൽ ബഹു: കേരളാ റവന്യൂ മന്ത്രി ശ്രീ കെ രാജൻ നിർവ്വഹിക്കും. 17-ാം തീയതി നടക്കാനിരുന്ന പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവച്ചത്. കേരള ജേർണൽ ഡയറക്ടർ ബോർഡ് അംഗങ്ങളും,ടീമും പരിപാടികൾക്ക് നേതൃത്വം നൽകും.</p>
<p></p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6876facf5c46d.jpg" alt=""> കേരളത്തിലെ 14 ജില്ലകളിലെയും വാർത്തകളും, രസകരമായ വിവിധ പരിപാടികളും കേരളാ ജേർണലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>മിന്നും വിജയവുമായി നെടുങ്കണ്ടം ഗവ :പോളിടെക്നിക്</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%97%E0%B4%B5-%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%97%E0%B4%B5-%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D</guid>
<description><![CDATA[  ]]></description>
<enclosure url="" length="42344" type="image/jpeg"/>
<pubDate>Thu, 17 Jul 2025 22:11:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജൂലായ് 10 മുതല്‍ 13 വരെ അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നടന്ന സംസ്ഥാന ഇന്റര്‍ പോളിടെക്നിക് കലോത്സവത്തില്‍ നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. 11 വിഭാഗങ്ങളിലായി 29 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ 113 ഓളം പോളിടെക്നിക് കോളേജുകളില്‍ നിന്നും മുപ്പതാം സ്ഥാനം കരസ്ഥമാക്കാനും ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനം നേടാനും കോളേജിന് സാധിച്ചു.</p>
<p></p>
<p>ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ലളിതഗാനം, കവിത രചന, ഉപന്യാസ രചന,എന്നീ വിഭാഗങ്ങളില്‍ എ ഗ്രേഡും തിരുവാതിര, നാടന്‍ പാട്ട്, സംഘഗാനം, മൈം എന്നിവയില്‍ ബി ഗ്രേഡും മലയാളം പദ്യം ചൊല്ലല്‍, കഥാരചന സി ഗ്രേഡും ആണ് വിദ്യാര്‍ഥികള്‍ നേടിയത്. മലയോര മേഖലയിലെ യുവാക്കള്‍ക്ക് ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസം നല്‍കി കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യവുമായി രജത ജൂബിലി നിറവില്‍ നില്‍ക്കുന്ന കോളേജിന് ഈ നേട്ടം വിജയകിരീടത്തിലെ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്. മികവുറ്റ വിജയം നേടിയെടുത്ത വിദ്യാര്‍ഥികള്‍ക്കായി അനുമോദന യോഗവും കോളേജില്‍ സംഘടിപ്പിച്ചു. വരുംവര്‍ഷങ്ങളില്‍ ഇതിലും മികച്ച വിജയം കൈവരിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6879263aa96ca.jpg" alt=""></p>
<p>സാങ്കേതിക രംഗത്തും അക്കാദമിക് രംഗത്തും മികവ് തെളിയിച്ച കോളേജ് ഇപ്പോള്‍ കലാരംഗത്തും മികവിന്റെ പാതയില്‍ മുന്നോട്ടു കുതിക്കുകയാണ്. ബോയ്സ് ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കോളേജിനെ റസിഡന്‍ഷ്യല്‍ പോളിടെക്നിക് ആക്കി മാറ്റാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവെന്നും, വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിനും ശാസ്ത്ര സാങ്കേതിക പുരോഗതിക്കുമുള്ള എല്ലാ സംവിധാനങ്ങളും കോളേജില്‍ സജ്ജമാണെന്നും പ്രിന്‍സിപ്പാള്‍ ഡോ.അരുണ്‍ തോമസ് അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687921e9ae03d.jpg" alt=""></p>
<p>ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകള്‍ ആണ് കോളേജിലുള്ളത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കേരള ജേർണൽ &#45; ലോഞ്ചിംഗ് ബഹു.കേരള റവന്യൂ മന്ത്രി ശ്രീ. കെ രാജൻ നിർവഹിക്കും</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9C%E0%B5%87%E0%B5%BC%E0%B4%A3%E0%B5%BD-%E0%B4%B2%E0%B5%8B%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AC%E0%B4%B9%E0%B5%81%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%B1%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%95%E0%B5%86-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9C%E0%B5%87%E0%B5%BC%E0%B4%A3%E0%B5%BD-%E0%B4%B2%E0%B5%8B%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AC%E0%B4%B9%E0%B5%81%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%B1%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%95%E0%B5%86-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687781228dcab.jpg" length="100420" type="image/jpeg"/>
<pubDate>Wed, 16 Jul 2025 16:08:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>പുതിയ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി.</title>
<link>https://thekeralajournal.com/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A1%E0%B5%8D%E0%B4%B0%E0%B5%88%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%B8%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B9%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B4%A4%E0%B4%BF-%E0%B4%B1%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A1%E0%B5%8D%E0%B4%B0%E0%B5%88%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%B8%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B9%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B4%A4%E0%B4%BF-%E0%B4%B1%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF</guid>
<description><![CDATA[ ഗതാഗത വകുപ്പിന് ഹൈക്കോടതി ഉത്തവില്‍ കനത്ത തിരിച്ചടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68777a6f7165c.jpg" length="107456" type="image/jpeg"/>
<pubDate>Wed, 16 Jul 2025 15:40:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും ഡ്രൈവിംഗ് ടെസ്റ്റിന് 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം.</p>
<p>ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതിയുടെ നടപടി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളുമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.</p>
<p>ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ കംപ്യൂട്ടറൈസ് ചെയ്യണമെന്നായിരുന്നു കമ്മീഷണറുടെ മറ്റൊരു നിർദ്ദേശം. കംപ്യൂട്ടറൈസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ പരിശീലിച്ച ഉദ്യോഗാർത്ഥികള്‍ക്ക് ഇത് അനാവശ്യ നേട്ടമാകുമെന്നായിരുന്നു ഹ‍ർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത കമ്മീഷൻ നിശ്ചയിച്ചിരുന്നു.</p>
<p>ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോർഡ് കാമറ നിർബന്ധമെന്ന് കമ്മീഷണർ പറഞ്ഞിരുന്നു. ഇത് മോട്ടോർ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണർ നി‍ർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത: അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ട്</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AE%E0%B4%B4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%93%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B2%E0%B5%87%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AE%E0%B4%B4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%93%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B2%E0%B5%87%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D</guid>
<description><![CDATA[ കടലിൽ മത്സ്യബന്ധനത്തിന് നിരോധനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6876fd2173cad.jpg" length="619288" type="image/jpeg"/>
<pubDate>Wed, 16 Jul 2025 06:45:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>
<p>തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് നിലവിൽ.</p>
<p>നാളത്തേക്കുള്ള മുന്നറിയിപ്പ് പ്രകാരം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രാബല്യത്തിലായിരിക്കും.</p>
<p>അതേസമയം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം, മധ്യ കിഴക്കൻ അറബിക്കടല്‍, അതിനോട് ചേർന്ന ഭാഗങ്ങൾ, കൊങ്കൺ തീരം, വടക്കു കിഴക്കൻ അറബിക്കടല്‍, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.</p>
<p>ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പലിശനിരക്കില്‍ വീണ്ടും ഇളവ് പ്രതീക്ഷ; ആഗസ്റ്റ് ധനനയ അവലോകന യോഗം നിർണായകം</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%B2%E0%B4%BF%E0%B4%B6%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%87%E0%B4%B3%E0%B4%B5%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7-%E0%B4%86%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A7%E0%B4%A8%E0%B4%A8%E0%B4%AF-%E0%B4%85%E0%B4%B5%E0%B4%B2%E0%B5%8B%E0%B4%95%E0%B4%A8-%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A3%E0%B4%BE%E0%B4%AF%E0%B4%95%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%B2%E0%B4%BF%E0%B4%B6%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%87%E0%B4%B3%E0%B4%B5%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7-%E0%B4%86%E0%B4%97%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A7%E0%B4%A8%E0%B4%A8%E0%B4%AF-%E0%B4%85%E0%B4%B5%E0%B4%B2%E0%B5%8B%E0%B4%95%E0%B4%A8-%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A3%E0%B4%BE%E0%B4%AF%E0%B4%95%E0%B4%82</guid>
<description><![CDATA[ ഫിനാൻസ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6876fc39141e1.jpg" length="74296" type="image/jpeg"/>
<pubDate>Wed, 16 Jul 2025 06:41:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡെൽഹി: ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളും ജൂൺ മാസത്തിലെ നാണയപ്പെരുപ്പം 2.1 ശതമാനമായി കുറവായതും മൂലധന ചെലവ് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തുന്നു. കാർഷിക ഉത്പാദനത്തിൽ ലഭിച്ച ഉണർച്ചയും നഗര പ്രദേശങ്ങളിലെ ഉപഭോഗം കുറഞ്ഞതും ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ, അടുത്ത മാസം ആദ്യവാരത്തിൽ ചേരുന്ന റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗത്തിൽ മുഖ്യ പലിശനിരക്കായ റിപ്പോ നിരക്ക് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.</p>
<p>ഫെബ്രുവരി മാസത്തിന് ശേഷം നടന്ന മൂന്ന് ധനനയ അവലോകന യോഗങ്ങളിലും ആകെ 1 ശതമാനം റിപ്പോ നിരക്ക് കുറയ്ക്കുക വഴി റിസർവ് ബാങ്ക് നേരത്തെ തന്നെ ദിശാസൂചന നൽകിയിരുന്നു. അതേ വഴിയിലൂടെ മുന്നേറുമെന്നാണുള്ള സാദ്ധ്യത.</p>
<p>ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ ലക്ഷ്യനിരക്കിൽ എത്തുകയും അതിവേഗ ഉത്പാദന വ്യവസ്ഥകൾ മെച്ചപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം വരാനിരിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു</p>]]> </content:encoded>
</item>

<item>
<title>കേരള ജേർണൽ മിഴി തുറക്കുന്നു</title>
<link>https://thekeralajournal.com/Kerala-Journal</link>
<guid>https://thekeralajournal.com/Kerala-Journal</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6876f9e594d13.jpg" length="42344" type="image/jpeg"/>
<pubDate>Wed, 16 Jul 2025 06:32:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords>https://www.facebook.com/share/16wVRvvTSn/</media:keywords>
<content:encoded></content:encoded>
</item>

<item>
<title>നിമിഷ കേസിൽ ശിക്ഷാവിധിയിൽ ആശ്വാസം: മനുഷ്യസ്നേഹപ്രേരിതമായ തീരുമാനം – മുഖ്യമന്ത്രി</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B7-%E0%B4%95%E0%B5%87%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%82-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%AE%E0%B5%81%E0%B4%96%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B7-%E0%B4%95%E0%B5%87%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%82-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%AE%E0%B5%81%E0%B4%96%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687691c2c5560.jpg" length="71536" type="image/jpeg"/>
<pubDate>Tue, 15 Jul 2025 23:07:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നിമിഷയ്ക്ക് ശിക്ഷാവിധിയിൽ നിന്ന് കൂടുതൽ സമയം ലഭിക്കാനുള്ള അവസരമുണ്ടായത് മനുഷ്യത്വം നിറഞ്ഞ ശ്രമങ്ങളുടെ ഫലമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ഇതിലേക്ക് നയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p>നിമിഷപ്രിയയ്ക്ക് നീതി ലഭിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ളവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇതൊരു മാനവികതയും സാഹോദര്യബോധവുമുള്ള സമൂഹം നൽകിയ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ ഇരട്ട ന്യൂനമർദ്ദം: കാലാവസ്ഥ വീണ്ടും സജീവം, ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%87%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A8%E0%B4%AE%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%82-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%B8%E0%B4%9C%E0%B5%80%E0%B4%B5%E0%B4%82-%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%A4%E0%B5%80%E0%B4%B5%E0%B5%8D%E0%B4%B0-%E0%B4%AE%E0%B4%B4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%87%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A8%E0%B4%AE%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%82-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%B8%E0%B4%9C%E0%B5%80%E0%B4%B5%E0%B4%82-%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%A4%E0%B5%80%E0%B4%B5%E0%B5%8D%E0%B4%B0-%E0%B4%AE%E0%B4%B4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4</guid>
<description><![CDATA[  ]]></description>
<enclosure url="" length="71536" type="image/jpeg"/>
<pubDate>Mon, 14 Jul 2025 13:48:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം ∙ ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ഒറ്റപ്പെട്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമായി. ഈ ആഴ്ച വിവിധ ജില്ലകളിൽ ശക്തമായതും തീവ്രവുമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ വെള്ളിയാഴ്ചവരെ വിവിധ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട് ഉൾപ്പെടെ വിവിധ തലത്തിൽ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.</p>
<p>ഇന്ന് (തിങ്കളാഴ്‌ച)</p>
<p>ഓറഞ്ച് അലർട്ട്: കണ്ണൂർ, കാസർഗോഡ്</p>
<p>യെല്ലോ അലർട്ട്: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്</p>
<p>ചൊവ്വാഴ്ച</p>
<p></p>
<p>തീവ്രമഴയ്ക്ക് മുന്നറിയിപ്പ് ഇല്ലെങ്കിലും</p>
<p></p>
<p>ശക്തമായ മഴ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p></p>
<p></p>
<p>ബുധനാഴ്‌ച</p>
<p></p>
<p>ഓറഞ്ച് അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ്</p>
<p></p>
<p></p>
<p>വ്യാഴാഴ്ച</p>
<p></p>
<p>ഓറഞ്ച് അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ</p>
<p>വെള്ളിയാഴ്ച</p>
<p>ഓറഞ്ച് അലർട്ട്: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്</p>
<p>ചൊവ്വാഴ്ച തെക്കൻ ജില്ലകളും മധ്യകേരളവും ഒഴികെയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ സന്നദ്ധ സംഘങ്ങളും ബന്ധപ്പെട് വകുപ്പുകളും മുന്നൊരുക്കത്തോടെ തുടരണമെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് വൻ പെൻഷൻകവർച്ച OTP ചോദിക്കും; ഒറ്റകോളിൽ പണം തട്ടിപ്പുകാരുടെ കൈയിൽ</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B5%E0%B5%BB-%E0%B4%AA%E0%B5%86%E0%B5%BB%E0%B4%B7%E0%B5%BB%E0%B4%95%E0%B4%B5%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-otp-%E0%B4%9A%E0%B5%8B%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%95%E0%B5%8B%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B5%88%E0%B4%AF%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B5%E0%B5%BB-%E0%B4%AA%E0%B5%86%E0%B5%BB%E0%B4%B7%E0%B5%BB%E0%B4%95%E0%B4%B5%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-otp-%E0%B4%9A%E0%B5%8B%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%95%E0%B5%8B%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B5%88%E0%B4%AF%E0%B4%BF%E0%B5%BD</guid>
<description><![CDATA[  ]]></description>
<enclosure url="" length="71536" type="image/jpeg"/>
<pubDate>Mon, 14 Jul 2025 06:48:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p class="PlaygroundEditorTheme__paragraph" dir="ltr"><span>പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ്. മുതിർന്ന പൗരരെ ഫോണിൽ വിളിച്ച് പെൻഷൻ വിവരങ്ങൾ പറഞ്ഞുകേൾപ്പിച്ച് ഒടിപി ചോർ</span><span class="transliteration">തീയാണ്</span><span> </span><span class="transliteration">തട്ടിപ്പ്</span><span> .</span></p>
<p class="PlaygroundEditorTheme__paragraph" dir="ltr"><span>വിവിധ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതൽ 2500 വരെ ഫോൺകോളുകൾ എത്തുന്നുണ്ടെന്ന്‌ സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയി</span><span class="transliteration">ച്ചു</span><span> </span></p>
<p class="PlaygroundEditorTheme__paragraph" dir="ltr"><span>പെൻഷൻകാരുടെ വിവരങ്ങൾ പൂർണരൂപത്തിൽ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതുസംബന്ധിച്ച് സൈബർ ക്രൈം വിഭാഗം പരിശോധിക്കുന്നുണ്ട്. കേന്ദ്രപെൻഷന് ആവശ്യമായിവരു</span><span class="transliteration">ന്ന</span><span> ജീവൻ പ്രമാൺ പത്ര’യുടെ പേരിലാണ് തട്ടിപ്പ്</span></p>]]> </content:encoded>
</item>

<item>
<title>നിപ്പാ ആശങ്ക: ആറു ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം, മണ്ണാര്‍ക്കാട്ട് കർശന നിയന്ത്രണങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE-%E0%B4%86%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95-%E0%B4%86%E0%B4%B1%E0%B5%81-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95-%E0%B4%9C%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82-%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE-%E0%B4%86%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95-%E0%B4%86%E0%B4%B1%E0%B5%81-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95-%E0%B4%9C%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82-%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[  ]]></description>
<enclosure url="" length="71536" type="image/jpeg"/>
<pubDate>Mon, 14 Jul 2025 06:19:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമായ മുന്നറിയിപ്പും നിയന്ത്രണങ്ങളുമാണ് പുറപ്പെടുവിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് പ്രത്യേക ജാഗ്രത നിര്‍ദേശിച്ചിരിക്കുന്നത്.</p>
<p>നിപ്പ രോഗലക്ഷണങ്ങളായ പനി, മസ്തിഷ്‌കജ്വരം തുടങ്ങിയവ കണ്ടു വന്നാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗിയോടൊപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.</p>
<p>മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതല്‍ 14 വരെ വാർഡുകൾ, മണ്ണാര്‍ക്കാട് നഗരസഭയിലെ 25 മുതല്‍ 28 വരെ വാർഡുകൾ, കാരകുർശ്ശി, കരിമ്ബുഴ പഞ്ചായത്തുകളിലെ മൂന്നു വാർഡുകളാണ് നിയന്ത്രണത്തിന്റെ പരിധിയിൽപ്പെട്ടിരിക്കുന്നത്.</p>
<p>രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 46 പേരെയും നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. നിയന്ത്രണ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ. മാസ്‌ക് ധരിക്കണമെന്ന് പ്രത്യേകമായി നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>നാട്ടുകലില്‍ രോഗം സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമാണ്. പൂനെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് ലഭിച്ചേക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%AA-%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%AA-%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81</guid>
<description><![CDATA[ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയാണ് മരണം സംഭവിച്ചത് ]]></description>
<enclosure url="" length="71536" type="image/jpeg"/>
<pubDate>Sun, 13 Jul 2025 12:15:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫർ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയർ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.</p>
<p><img src="https://demo.thekeralajournal.com/uploads/images/202507/image_870x_687355f055b03.jpg" alt="" width="870" height="540"></p>]]> </content:encoded>
</item>

<item>
<title>നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%9F%E0%B5%BB-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8-%E0%B4%B1%E0%B4%BE%E0%B4%B5%E0%B5%81-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%9F%E0%B5%BB-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8-%E0%B4%B1%E0%B4%BE%E0%B4%B5%E0%B5%81-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81</guid>
<description><![CDATA[ 83 വയസായിരുന്നു. ]]></description>
<enclosure url="" length="71536" type="image/jpeg"/>
<pubDate>Sun, 13 Jul 2025 12:04:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://demo.thekeralajournal.com/uploads/images/202507/image_870x_6873535ef039f.jpg" alt=""></p>
<p> 750-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കി.</p>
<p><img src="https://demo.thekeralajournal.com/uploads/images/202507/image_870x_6873535ef039f.jpg" alt=""></p>
<p>തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999 മുതല്‍ 2004 വരെ എംഎല്‍എ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പാൻ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്ന പേരില്‍ വരുന്ന ഇ&#45;മെയില്‍ വ്യാജം</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%BE%E0%B5%BB-%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%A1%E0%B5%8D-%E0%B4%A1%E0%B5%97%E0%B4%A3%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%87-%E0%B4%AE%E0%B5%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%9C%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%BE%E0%B5%BB-%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%A1%E0%B5%8D-%E0%B4%A1%E0%B5%97%E0%B4%A3%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%87-%E0%B4%AE%E0%B5%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%9C%E0%B4%82</guid>
<description><![CDATA[ ഇ-പാൻ ഓണ്‍ലെെനായി ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിർദേശിച്ചുകൊണ്ട് ഒരു വ്യാജ ഇ-മെയില്‍ അയക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ]]></description>
<enclosure url="" length="71536" type="image/jpeg"/>
<pubDate>Sat, 12 Jul 2025 22:52:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords>ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് NSDL/UTIITSL പോർട്ടലുകള്‍ വഴി മാത്രമേ യഥാർത്ഥ ഇ-പാൻ സേവനങ്ങള്‍ ലഭ്യമാകൂ.</media:keywords>
<content:encoded><![CDATA[<p>പാൻ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാമെന്ന തരത്തില്‍ ലഭിക്കുന്ന ഈ മെയില്‍ വ്യാജമാണ്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങള്‍ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നല്‍യിരിക്കുന്ന ലിങ്കുകളില്‍ കയറുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്.</p>
<p><img src="https://demo.thekeralajournal.com/uploads/images/202507/image_870x_687299b3d83cb.jpg" alt=""></p>]]> </content:encoded>
</item>

</channel>
</rss>