<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : വിദ്യാഭ്യാസം</title>
<link>https://thekeralajournal.com/rss/category/വിദ്യാഭ്യാസം</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : വിദ്യാഭ്യാസം</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>എംജി സർവകലാശാല ബിരുദ പ്രവേശനം ജൂൺ 6 വരെ; പി.ജി പ്രവേശനത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2577</link>
<guid>https://thekeralajournal.com/2577</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f818732347.jpg" length="132238" type="image/jpeg"/>
<pubDate>Wed, 03 Jun 2026 06:51:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു.</p>
<p>സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് (ക്യാപ്) മുഖേന നടത്തുന്ന ബിരുദ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 6 ആണ്. ബിരുദാനന്തര ബിരുദ (പി.ജി) കോഴ്‌സുകളിലേക്കും ബി.എഡ്, എം.എഡ് കോഴ്‌സുകളിലേക്കുമുള്ള അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.</p>
<p>സർവകലാശാലയുടെ കീഴിലുള്ള ആർട്സ്, സയൻസ് ഉൾപ്പെടെയുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശനം ക്യാപ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത യോഗ്യരായ വിദ്യാർഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ നൽകണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>
<p>അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പോർട്ടൽ സന്ദർശിക്കാവുന്നതാണ്. വിദ്യാർഥികൾ അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കി നേരത്തേ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ  ഇന്ന്  തുറക്കും; പ്രവേശനോത്സവത്തിന് ഒരുങ്ങി സംസ്ഥാനം</title>
<link>https://thekeralajournal.com/2563</link>
<guid>https://thekeralajournal.com/2563</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c566d5a97a.jpg" length="101098" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:15:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്കൂളുകൾ പൂർണ സജ്ജമായിക്കഴിഞ്ഞു. വിവിധ സ്കൂളുകളിൽ വിപുലമായ പ്രവേശനോത്സവ പരിപാടികളോടെയാണ് അധ്യയന വർഷത്തിന് തുടക്കമാകുന്നത്.</p>
<p>തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളെ മധുരപലഹാരങ്ങളും ബലൂണുകളും നൽകി സ്വീകരിക്കാൻ പി.ടി.എ, അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.</p>
<p>കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി. സ്കൂൾ ബസുകളുടെയും കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധനയും മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളും കിണറുകളും വൃത്തിയാക്കി.</p>
<p>ഒന്നാം ഘട്ട പാഠപുസ്തക വിതരണത്തിന്റെ ഭൂരിഭാഗവും ഇതിനകം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടാതെ ഡിജിറ്റൽ ലോകത്തിലെ ഭീഷണികളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി വിദ്യാർത്ഥികൾ നാളെ സൈബർ സുരക്ഷാ പ്രതിജ്ഞയും എടുക്കും.</p>
<p>വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ യാത്രാ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ശുദ്ധമായ കുടിവെള്ളവും ആരോഗ്യപ്രദമായ ഭക്ഷണവും കരുതാനും നിർദേശം നൽകിയിട്ടുണ്ട്. പുസ്തകങ്ങൾ, യൂണിഫോം, കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>എം.ജി സർവകലാശാല പി.ജി പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2551</link>
<guid>https://thekeralajournal.com/2551</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1a3c210339f.jpg" length="149507" type="image/jpeg"/>
<pubDate>Sat, 30 May 2026 06:56:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.</p>
<p>അപേക്ഷകർ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂവെന്ന് അധികൃതർ അറിയിച്ചു.</p>
<p>യോഗ്യത, സംവരണ ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ പ്രോസ്പെക്ടസിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1a3ca7e00f8.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>എംജി യൂണിവേഴ്സിറ്റി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2533</link>
<guid>https://thekeralajournal.com/2533</guid>
<description><![CDATA[ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ...?? കൂടുതൽ അറിയാം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a15adf146be9.jpg" length="104333" type="image/jpeg"/>
<pubDate>Tue, 26 May 2026 19:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-27 അധ്യയന വർഷത്തേക്കുള്ള എംജി Gandhi യൂണിവേഴ്സിറ്റി ബിരുദ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.</p>
<p>അപേക്ഷകർ പ്ലസ് ടു രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ അതീവ ശ്രദ്ധയോടെ നൽകണമെന്ന് സർവകലാശാല അറിയിച്ചു. <strong>രജിസ്ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കില്ല.</strong></p>
<p>ഡി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും വിജയിച്ച വർഷവും നൽകുമ്പോൾ പരീക്ഷാഫലം സ്വയമേവ ലഭ്യമാകും. അതിനാൽ ഈ വിവരങ്ങൾ കൃത്യമായി നൽകണമെന്നും പിന്നീട് തിരുത്തൽ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.</p>
<p><strong>ബോണസ് മാർക്കുമായി ബന്ധപ്പെട്ട നിർദേശങ്ങൾ</strong></p>
<p>എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അപേക്ഷിക്കുന്നവർ, പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള പ്രാതിനിധ്യങ്ങളും നേട്ടങ്ങളും മാത്രമാണ് ഉൾപ്പെടുത്തുന്നതെന്ന് ഉറപ്പാക്കണം. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.</p>
<p>സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ രാജ്യപുരസ്കാർ അല്ലെങ്കിൽ നന്മമുദ്ര സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ ബോണസ് മാർക്കിന് അർഹതയുള്ളൂ. സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ ബോണസ് മാർക്ക് ആവശ്യപ്പെടുന്നവരുടെ അലോട്ട്മെന്റ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.</p>
<p><strong>വിമുക്തഭടൻ / ജവാൻ വിഭാഗം</strong></p>
<p>വിമുക്തഭടൻ, ജവാൻ വിഭാഗങ്ങളിലെ ബോണസ് മാർക്ക് കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങൾക്കു മാത്രമാണ് അനുവദിക്കുക. വിമുക്തഭടൻ വിഭാഗക്കാർ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെയും ജവാൻ വിഭാഗക്കാർ കമാൻഡിംഗ് ഓഫീസറുടെയും സാക്ഷ്യപത്രം ഹാജരാക്കണം.</p>
<p><strong>കായിക / കലാ വിഭാഗം</strong></p>
<p>കായിക-കലാ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള നേട്ടങ്ങളും പ്രാതിനിധ്യങ്ങളും മാത്രമേ ഉൾപ്പെടുത്താവൂ. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.</p>
<p><strong>ഭിന്നശേഷി സംവരണം</strong></p>
<p>ഭിന്നശേഷിക്കാർ / ദിവ്യാംഗർ വിഭാഗ സംവരണത്തിന് അപേക്ഷിക്കുന്നവർ 40 ശതമാനത്തിൽ കുറയാത്ത അംഗപരിമിതി തെളിയിക്കുന്ന ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രമോ സാമൂഹ്യനീതി വകുപ്പിന്റെ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. താത്കാലിക വൈകല്യമുള്ളവരുടെ സർട്ടിഫിക്കറ്റ് കാലാവധിക്കുള്ളിലായിരിക്കണമെന്നും സർവകലാശാല അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a15ade2cfc7c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്</title>
<link>https://thekeralajournal.com/2528</link>
<guid>https://thekeralajournal.com/2528</guid>
<description><![CDATA[ ഫല പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14ea004ff13.jpg" length="86726" type="image/jpeg"/>
<pubDate>Tue, 26 May 2026 06:02:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.</p>
<p>ഈ വർഷം ഏകദേശം നാല് ലക്ഷത്തി അൻപതിനായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം പരിശോധിക്കാനാകും.</p>
<p>കേരള റിസൾട്സ്, ഡി.എച്ച്.എസ്.ഇ കേരള പോർട്ടൽ, ഡി.എച്ച്.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റ്, കൈറ്റ് റിസൾട്സ് എന്നീ വെബ്‌സൈറ്റുകളിലൂടെയും പി.ആർ.ഡി ലൈവ്, സഫലം, ഐഎക്സാംസ് കേരള, ഡിജിലോക്കർ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും.</p>
<p><span style="text-decoration: underline;"><strong>ഫലം പരിശോധിക്കേണ്ട വിധം</strong></span>:</p>
<p>1️⃣ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് സന്ദർശിക്കുക.</p>
<p>2️⃣ “Kerala Plus Two Result 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.</p>
<p>3️⃣ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.</p>
<p>4️⃣ ‘Submit’ അമർത്തിയാൽ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ ലഭ്യമാകും.</p>
<p>5️⃣ ഭാവി ആവശ്യങ്ങൾക്കായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a14e9945a49e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പ്ലസ് വണ്‍ പ്രവേശനം : ഇന്ന് മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2525</link>
<guid>https://thekeralajournal.com/2525</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13d1861435c.jpg" length="44084" type="image/jpeg"/>
<pubDate>Mon, 25 May 2026 10:05:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം (Single Window System) വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകുക. ഇത്തവണ 4,10,456 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്.</p>
<p>സംസ്ഥാനത്ത് നിലവില്‍ 3,60,844 പ്ലസ് വണ്‍ സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍, ഇത്തവണ അലോട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തിയ ശേഷമേ അധിക ബാച്ചുകളോ സീറ്റുകളോ അനുവദിക്കൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.</p>
<p>അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും അലോട്ട്‌മെന്റ് സമയക്രമവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.</p>
<p><strong>ആവശ്യമായ രേഖകള്‍</strong></p>
<p>പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാന്‍ എസ്‌എസ്‌എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി, എസ്‌ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരിക്കുന്നത്.</p>
<p>പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. രേഖകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നവര്‍ക്ക് അവ പിന്നീട് സമര്‍പ്പിക്കാന്‍ നിശ്ചിത സമയം അനുവദിക്കും. സംവരണാനുകൂല്യങ്ങള്‍ക്കുള്ള രേഖകളും പ്രവേശനത്തിനുശേഷം നല്‍കാവുന്നതാണ്.</p>
<p><strong>നേറ്റിവിറ്റി തെളിയിക്കാന്‍</strong></p>
<p>സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് താഴെ പറയുന്ന രേഖകളിലേതെങ്കിലും ഉണ്ടെങ്കില്‍ നേറ്റീവ് വിഭാഗത്തില്‍ പരിഗണിക്കും</p>
<p>ജനന സര്‍ട്ടിഫിക്കറ്റ്</p>
<p>കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം പഠിച്ചതിന്റെ രേഖ</p>
<p>സത്യപ്രസ്താവന</p>
<p>എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തന്നെ അടിസ്ഥാന രേഖയായി പരിഗണിക്കും. അത്തരത്തില്‍ വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍ നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.</p>
<p>വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റും വേണ്ടതില്ല. മാതാപിതാക്കള്‍ വ്യത്യസ്ത ജാതികളില്‍പ്പെട്ടവരാണെങ്കില്‍, അവരില്‍ ഒരാളുടെ എസ്‌എസ്‌എല്‍സി രേഖ ജാതി തെളിവായി ഉപയോഗിക്കാം.</p>]]> </content:encoded>
</item>

<item>
<title>കെ&#45;ടെറ്റ് ഫലം വൈകുന്നു; നിയമനവും പ്രമോഷനും പ്രതിസന്ധിയില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക</title>
<link>https://thekeralajournal.com/2509</link>
<guid>https://thekeralajournal.com/2509</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10efa5f1a4b.jpg" length="51401" type="image/jpeg"/>
<pubDate>Sat, 23 May 2026 05:37:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. വിജ്ഞാപനപ്രകാരം 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഫലം പുറത്തുവന്നിട്ടില്ല.</p>
<p>ഫലം വൈകുന്നതോടെ ഈ അധ്യയനവര്‍ഷം എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവര്‍ വലിയ അനിശ്ചിതത്വത്തിലാണ്. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളില്‍ നിയമനനടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കെ-ടെറ്റ് യോഗ്യത തെളിയിക്കാനാകാത്തത് പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക ശക്തമാക്കുന്നു.</p>
<p>അതേസമയം, വിരമിക്കാന്‍ രണ്ട് വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും കെ-ടെറ്റ് യോഗ്യത നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷം നടന്ന ആദ്യ പരീക്ഷയെന്ന നിലയില്‍ സര്‍വീസിലുള്ള അധ്യാപകരും ഫലം കാത്തിരിക്കുകയാണ്. നിലവിലെ അധ്യാപകരില്‍ പലര്‍ക്കും ഫലം ലഭിക്കാത്തതിനാല്‍ പ്രമോഷന്‍, സ്ഥിരനിയമനം ഉള്‍പ്പെടെയുള്ള സേവനാനുകൂല്യങ്ങളും വൈകുന്നുവെന്നാണ് പരാതി.</p>
<p>വിദ്യാലയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവരും ഫലം പുറത്തുവരാനായി കാത്തിരിക്കുകയാണ്. ഇതിനിടെ, മുമ്പ് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സര്‍വീസിലുള്ള അധ്യാപകര്‍ക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തിയായതും ഉദ്യോഗാര്‍ഥികളില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.</p>
<p>പരീക്ഷാഫലം വന്ന ശേഷമേ വിദ്യാഭ്യാസവകുപ്പില്‍ നേരത്തേ നിയമനം നേടിയവര്‍ക്കുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കാനാകൂവെന്ന സാഹചര്യവും അനിശ്ചിതത്വം കൂട്ടുകയാണ്. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ കെ-ടെറ്റ് ഫലം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല.</p>
<p>പരീക്ഷാഭവന്റെ മെല്ലെപ്പോക്കാണ് ഫലം വൈകാന്‍ കാരണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നാലുവർഷ ബിരുദ കോഴ്‌സുകളിലെ ആശങ്കകൾ പരിഹരിക്കും: മന്ത്രി റോജി എം. ജോൺ</title>
<link>https://thekeralajournal.com/2507</link>
<guid>https://thekeralajournal.com/2507</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10eb093ca81.jpg" length="85210" type="image/jpeg"/>
<pubDate>Sat, 23 May 2026 05:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷ ബിരുദ കോഴ്‌സുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ നിലനിൽക്കുന്ന ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.</p>
<p>യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർണായക ഇടപെടലുകൾ നടത്താൻ കഴിയണമെന്നും അതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>നാലുവർഷ ബിരുദ കോഴ്‌സുകൾ റിവ്യൂ ചെയ്യും</strong></p>
<p>സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്‌സ് സംവിധാനത്തെക്കുറിച്ച് വ്യാപകമായ പരാതികളും ആശങ്കകളും ഉയരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർഥികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, കോഴ്‌സ് നടത്തിപ്പിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e659c844ba.jpg" alt=""></p>
<p>ഇത്തരം വിഷയങ്ങൾ വിശദമായി പരിശോധിച്ച് കോഴ്‌സിനെക്കുറിച്ച് സമഗ്ര റിവ്യൂ നടത്തുമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.</p>
<p><strong>ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കും</strong></p>
<p>കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായ വകുപ്പുകളിൽ ഒന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നിരവധി പ്രശ്നങ്ങൾ മേഖലയെ ബാധിക്കുന്നുണ്ടെന്നും, യുവതലമുറ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും, ആ പ്രതീക്ഷയ്‌ക്ക് ഒത്തുയരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>വി.സി നിയമനങ്ങൾ വേഗത്തിലാക്കും</strong></p>
<p>സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച മന്ത്രി, സർവകലാശാലകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വൈസ് ചാൻസലർമാർ നിർണായകമാണെന്ന് പറഞ്ഞു.</p>
<p>ഇൻ-ചാർജ് ഭരണത്തെ യുഡിഎഫ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും, കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് പരമാവധി വേഗത്തിൽ വി.സി നിയമനങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p><strong>പ്രിൻസിപ്പൽ നിയമനങ്ങളിൽ ഗുണനിലവാരത്തിന് മുൻഗണന</strong></p>
<p>സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച മന്ത്രി, നിയമനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി മാത്രമേ വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിലവിലെ നിയമനങ്ങളെക്കുറിച്ച് കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി അറിയിച്ചു.</p>
<p><strong>സൗജന്യ ബിരുദപഠനം: ഇപ്പോൾ പ്രതികരിക്കാനില്ല</strong></p>
<p>ബിരുദ പഠനം സൗജന്യമാക്കുമെന്ന മുൻ സർക്കാർ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് നയപരമായ വിഷയമാണെന്നും നിലവിൽ പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>കേന്ദ്രഫണ്ടുകൾ പരമാവധി നേടും</strong></p>
<p>ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടുകൾ സംസ്ഥാനത്തിന്റെ അവകാശമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിൽ നിന്ന് പരമാവധി ഫണ്ട് നേടിയെടുക്കാൻ ശ്രമിക്കുമെന്നും, എന്നാൽ ആശയപരമായ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>അധ്യാപക-വിദ്യാർഥി സംഘടനകളുമായി കൂടിക്കാഴ്ച</strong></p>
<p>അധ്യാപക സംഘടനകളുമായും വിദ്യാർഥി സംഘടനകളുമായും ഉടൻ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. അധികാരമേറ്റ ശേഷം വകുപ്പിന്റെ നിലവിലെ അവസ്ഥ മനസിലാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>ഗുണമേൻമയുള്ള വിദ്യാഭ്യാസം ലക്ഷ്യം</strong></p>
<p>ഗുണനിലവാരവും മികവാർന്നതുമായ വിദ്യാഭ്യാസ സംവിധാനമാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ കാലത്ത് നടത്തിയ ഹയർ എഡ്യൂക്കേഷൻ കോൺക്ലേവിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും, അവ നടപ്പാക്കാനുള്ള കർമ്മപരിപാടികൾ വേഗത്തിലാക്കുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ്ടു ഫലം ‘നമ്മുടെ കേരളം’ ആപ്പിലൂടെ അറിയാം; മെയ് 26ന് ഫലം പ്രഖ്യാപിക്കും</title>
<link>https://thekeralajournal.com/2497</link>
<guid>https://thekeralajournal.com/2497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e65a9e7d66.jpg" length="138190" type="image/jpeg"/>
<pubDate>Thu, 21 May 2026 07:23:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കും. ഇത്തവണ വിദ്യാർഥികൾക്ക് പരീക്ഷാഫലം ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനിലൂടെ പരിശോധിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. പത്താം ക്ലാസ് ഫലം ആപ്പിലൂടെ ലഭ്യമാക്കിയതിന് പിന്നാലെയാണ് പ്ലസ്ടു ഫലവും ഇതേ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്.</p>
<p>പരീക്ഷാഫലം അറിയുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കി വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ ഫലം പരിശോധിക്കാനാകുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ തന്നെ ആപ്പിലെ ഫലം പരിശോധിക്കുന്ന ലിങ്ക് സജീവമാകും.</p>
<p><strong>ഫലം പരിശോധിക്കേണ്ട വിധം</strong></p>
<p>ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യുക.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e659c844ba.jpg" alt=""></p>
<p>ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ ചെയ്യുക.</p>
<p>‘സേവനങ്ങൾ’ വിഭാഗത്തിലെ ‘Plus Two Results’ ഓപ്ഷൻ തിരഞ്ഞെടുക്കുക.</p>
<p>രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകുക.</p>
<p>പരീക്ഷാഫലം ഉടൻ സ്ക്രീനിൽ ലഭ്യമാകും.</p>]]> </content:encoded>
</item>

<item>
<title>മീഡിയ–ഡിസൈൻ കോഴ്സുകളും തൊഴിൽ സാധ്യതകളും; ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ 22 മുതൽ</title>
<link>https://thekeralajournal.com/2490</link>
<guid>https://thekeralajournal.com/2490</guid>
<description><![CDATA[ മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d4f2435636.jpg" length="133487" type="image/jpeg"/>
<pubDate>Wed, 20 May 2026 11:35:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്ലസ് ടു പഠനത്തിനു ശേഷം മീഡിയ, ഡിസൈൻ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർഥികൾക്കായി മലയാള മനോരമയും കോതമംഗലം യെൽദോ മാർ ബസേലിയോസ് കോളജും ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ കരിയർ സെമിനാറുകൾ സംഘടിപ്പിക്കുന്നു.</p>
<p>മേയ് 22 മുതൽ ആരംഭിക്കുന്ന സെമിനാറുകളിൽ മീഡിയ, ഡിസൈൻ മേഖലയിലെ പുതിയ പഠന സാധ്യതകളും തൊഴിൽ അവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.</p>
<p>അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ഇഫക്ട്സ്, മൾട്ടിമീഡിയ, ഫാഷൻ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള പഠന കോഴ്സുകൾ, തൊഴിൽ സാധ്യതകൾ, പ്രായോഗിക പരിശീലന രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.</p>
<p>മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ നടക്കുക.</p>
<p>ഇതിനുപുറമെ ജൂൺ 3ന് കോതമംഗലത്തെ യെൽദോ മാർ ബസേലിയോസ് കോളജ് ക്യാംപസ് സന്ദർശിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളജിലെ അനിമേഷൻ, മൾട്ടിമീഡിയ, ഇന്റീരിയർ ഡിസൈൻ, ഫാഷൻ ഡിസൈൻ കോഴ്സുകൾ, ലാബ് സൗകര്യങ്ങൾ, നൈപുണ്യ പരിശീലന സംവിധാനം എന്നിവയെക്കുറിച്ച് നേരിട്ട് അറിയാൻ കഴിയുന്നതാണ്.</p>
<p>സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് ആറുമാസത്തേക്കുള്ള തൊഴിൽവീഥിയും മനോരമ മലയാളം ഇയർബുക്കും സൗജന്യമായി ലഭിക്കും.</p>
<p>📞 വിവരങ്ങൾക്ക്: <strong>98461 10506, 98468 77776</strong></p>
<p><strong>രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക</strong></p>
<p><a href="https://docs.google.com/forms/d/e/1FAIpQLSdwpYuDfu_wtT2dIB-Wkkg2f9Rn3GC627q1IJqCFy45ch-UTA/viewform" title="രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക">https://docs.google.com/forms/d/e/1FAIpQLSdwpYuDfu_wtT2dIB-Wkkg2f9Rn3GC627q1IJqCFy45ch-UTA/viewform</a></p>
<p></p>]]> </content:encoded>
</item>

<item>
<title>SSLC പരീക്ഷ: ചോദ്യങ്ങൾ കൂടുതലായി വരാവുന്ന പാഠഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു</title>
<link>https://thekeralajournal.com/1662</link>
<guid>https://thekeralajournal.com/1662</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698680c662ea5.jpg" length="91268" type="image/jpeg"/>
<pubDate>Sat, 07 Feb 2026 05:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏതെല്ലാം പാഠഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ വരുമെന്ന് വ്യക്തമാക്കുന്ന പട്ടിക എസ്.സി.ഇ.ആർ.ടി (SCERT) പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളിൽ നിന്ന് എത്രമാത്രം മാർക്കിന് ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്നതും പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ എസ്.സി.ഇ.ആർ.ടി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.</p>
<p>സംസ്ഥാനത്ത് വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ രീതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുതിയ പരീക്ഷാ മാതൃക അനുസരിച്ച് വിദ്യാർത്ഥികളുടെ പഠനമികവ് സമഗ്രമായി വിലയിരുത്തുന്ന തരത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്.</p>
<p>പരീക്ഷയിൽ മൊത്തം ചോദ്യങ്ങളിൽ 30 ശതമാനം എളുപ്പത്തിൽ ഉത്തരമെഴുതാവുന്നവയായിരിക്കും. 50 ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരത്തിലുള്ളവയും 20 ശതമാനം ചോദ്യങ്ങൾ യുക്തിപരമായി വിലയിരുത്തി എഴുതേണ്ട കടുപ്പമുള്ളവയുമാണ്.</p>
<p>എളുപ്പമുള്ള ചോദ്യങ്ങളുടെ ശതമാനം കൂടുതലായതിനാൽ വിജയശതമാനം കുറയില്ല. എന്നാൽ കടുപ്പമുള്ള 20 ശതമാനം ചോദ്യങ്ങൾ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഉന്നത ഗ്രേഡുകൾ നേടാൻ സഹായകരമാവുകയുള്ളു.</p>
<p>ഒന്നാം ക്ലാസ് മുതൽ പുതിയ പരീക്ഷാ രീതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മാതൃകാ ചോദ്യപ്പേപ്പറുകളും എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂൾ പരീക്ഷകൾ മാർച്ച് ആദ്യവാരം മുതൽ ആരംഭിക്കും.</p>]]> </content:encoded>
</item>

<item>
<title>സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു.</title>
<link>https://thekeralajournal.com/1136</link>
<guid>https://thekeralajournal.com/1136</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202511/image_870x580_691d354c0cc0f.jpg" length="74892" type="image/jpeg"/>
<pubDate>Wed, 19 Nov 2025 08:41:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബർ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും.</p>
<p>ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച്‌ നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.</p>
<p>എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കേണ്ടതിനാല്‍ പരീക്ഷ ‍ഡിസംബർ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.</p>
<p></p>]]> </content:encoded>
</item>

<item>
<title>സ്‌കൂളുകളിൽ സെപ്റ്റംബർ 20നകം ക്ലാസ് പി.ടി.എ കൾ : വിദ്യാഭ്യാസ മന്ത്രി</title>
<link>https://thekeralajournal.com/870</link>
<guid>https://thekeralajournal.com/870</guid>
<description><![CDATA[  ]]></description>
<enclosure url="" length="74892" type="image/jpeg"/>
<pubDate>Tue, 09 Sep 2025 14:28:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഒന്നാം പാദവാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ സെപ്റ്റംബർ 9നകം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.</p>
<p>തുടർന്ന് സെപ്റ്റംബർ 10 മുതൽ 20 വരെ സ്കൂളുകളിൽ ക്ലാസ് പി.ടി.എകൾ വിളിച്ചു ചേർക്കണമെന്നും മന്ത്രി അറിയിച്ചു.</p>
<p>എഴുത്തുപരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അധ്യാപകർ അധിക പഠനപിന്തുണ നൽകണമെന്ന് മന്ത്രി നിർദേശിച്ചു.</p>
<p>ഇതിന് സബ്ജക്ട് കൗൺസിൽ/സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പുകൾ പ്രത്യേക പഠനപിന്തുണാ പദ്ധതികൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും, അവലോകന റിപ്പോർട്ട് ഡി.ഡി.ഇ. മാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>സ്കൂളുകളില്‍നിന്ന് രാത്രി വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ല. സാമ്ബത്തികശേഷിയില്ലാത്ത കുട്ടികളെ വിനോദയാത്രയില്‍ നിന്ന് ഒഴിവാക്കരുത്</title>
<link>https://thekeralajournal.com/649</link>
<guid>https://thekeralajournal.com/649</guid>
<description><![CDATA[ എല്ലാവരേയും ഉള്‍പ്പെടുത്താൻ കഴിയുന്നില്ലെങ്കില്‍ ടൂര്‍ വേണ്ട. പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്ക് പോലും അവസരം നിഷേധിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി ]]></description>
<enclosure url="" length="74892" type="image/jpeg"/>
<pubDate>Fri, 22 Aug 2025 05:10:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി രാത്രിയില്‍ വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.</p>
<p>കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്കൂളില്‍നിന്ന് വിനോദയാത്ര പുറപ്പെട്ടത് രാത്രി പത്തിനാണ്. രാത്രിയാത്ര നിരോധിച്ചിട്ടുണ്ടെന്നും ഇത് കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ വിനോദയാത്രയില്‍നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുന്നതിനായി സ്കൂളുകള്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.</p>
<p>പണമില്ലാത്തതിനാലൊരു കുട്ടിക്ക് പോലും അവസരം നിഷേധിക്കുന്നത് അനീതിയാണെന്നും, എല്ലാവരേയും ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിനോദയാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാലയങ്ങളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട : ഉത്തരവിറക്കി  വിദ്യാഭ്യാസ മന്ത്രി</title>
<link>https://thekeralajournal.com/643</link>
<guid>https://thekeralajournal.com/643</guid>
<description><![CDATA[  ]]></description>
<enclosure url="" length="74892" type="image/jpeg"/>
<pubDate>Fri, 22 Aug 2025 05:02:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന കുട്ടികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.</p>
<p></p>
<p>ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം :</p>
<p>പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,</p>
<p>വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.</p>
<p>അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.</p>
<p>എല്ലാവർക്കും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ..</p>]]> </content:encoded>
</item>

<item>
<title>ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം</title>
<link>https://thekeralajournal.com/611</link>
<guid>https://thekeralajournal.com/611</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a51957984b5.jpg" length="57269" type="image/jpeg"/>
<pubDate>Wed, 20 Aug 2025 06:09:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു.</p>
<p>പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍:7994449314</p>]]> </content:encoded>
</item>

<item>
<title>ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി  രജിസ്ട്രേഷന്‍, റീ&#45;രജിസ്ട്രേഷൻ അവസാന തീയതി വീണ്ടും നീട്ടി.</title>
<link>https://thekeralajournal.com/588</link>
<guid>https://thekeralajournal.com/588</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a36a0ead202.jpg" length="53930" type="image/jpeg"/>
<pubDate>Mon, 18 Aug 2025 23:29:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) പ്രോഗ്രാമുകളില്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ 2025 ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്.</p>
<p>പുതിയ അഡ്മിഷനുകള്‍ക്കായി ignouadmission.samarth.edu.in എന്ന പോര്‍ട്ടല്‍ വഴിയും റീ-രജിസ്ട്രേഷനായി onlinerr.ignou.ac.in എന്ന പോര്‍ട്ടല്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി.</title>
<link>https://thekeralajournal.com/587</link>
<guid>https://thekeralajournal.com/587</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a367c26d7ff.jpg" length="68677" type="image/jpeg"/>
<pubDate>Mon, 18 Aug 2025 23:20:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി.</p>
<p>2025 ഓഗസ്റ്റ് 14നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയത്. ക്ലറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്ക് പരാതി ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് തിരുത്തൽ വരുത്താൻ നിർദേശം നൽകിയതെന്ന് മന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഓണപ്പരീക്ഷ നടത്തിപ്പിന് കർശന മാർഗരേഖയുമായി സർക്കാർ</title>
<link>https://thekeralajournal.com/568</link>
<guid>https://thekeralajournal.com/568</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a171d22cfc7.jpg" length="89087" type="image/jpeg"/>
<pubDate>Sun, 17 Aug 2025 11:38:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചോദ്യപ്പേപ്പർ ചോർച്ച തടയാൻ ഓണപ്പരീക്ഷ നടത്തിപ്പിന് കർശനമാർഗരേഖയുമായി സർക്കാർ. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപുമാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാവൂവെന്നാണ് നിർദേശം.</p>
<p>പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ചോദ്യക്കടലാസ് പാക്കറ്റില്‍ പ്രഥമാധ്യാപകർ, പരീക്ഷാചുമതലയുള്ള അധ്യാപകർ, രണ്ടു കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും കവർ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.</p>
<p>ചോദ്യക്കടലാസ് കൈകാര്യംചെയ്യാൻ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്ലും പ്രവർത്തിക്കും. ബിആർസികളില്‍ ചോദ്യക്കടലാസ് വിതരണത്തിന് ഇഷ്യൂരജിസ്റ്റർ സൂക്ഷിക്കാനും മുഴുവൻ സ്കൂളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയും അലമാരയും മുദ്രവെച്ചുസൂക്ഷിക്കാനും നിർദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആർസി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിർവഹിക്കും.</p>]]> </content:encoded>
</item>

<item>
<title>ഓണാവധി 29 മുതൽ :  ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ</title>
<link>https://thekeralajournal.com/394</link>
<guid>https://thekeralajournal.com/394</guid>
<description><![CDATA[ സ്കൂളുകളിൽ ഓണാഘോഷം 29-ന് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_6891cc8da4a85.jpg" length="82814" type="image/jpeg"/>
<pubDate>Tue, 05 Aug 2025 14:49:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു.</p>
<p>ഹയർ സെക്കൻഡറി വിഭാഗത്തിലെ പരീക്ഷകൾ ആഗസ്റ്റ് 18 മുതൽ 29 വരെ നടക്കും. എല്‍പി വിഭാഗത്തിൽ പരീക്ഷകൾ ആഗസ്റ്റ് 20-ന് ആരംഭിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_6891cca7641d9.jpg" alt=""></p>
<p>എല്ലാ പരീക്ഷകളും പൂര്‍ത്തിയാക്കിയതിന് ശേഷം, ആഗസ്റ്റ് 29-ന് എല്ലാ സ്‌കൂളുകളിലും ഓണാഘോഷം സംഘടിപ്പിച്ചു സ്കൂളുകൾ ഓണാവധിക്കായി അടക്കാൻ ആണ് തീരുമാനം.</p>
<p></p>]]> </content:encoded>
</item>

<item>
<title>സ്കൂൾ അവധി ചൂട് മാസം ഒഴിവാക്കി മഴക്കാലത്തേക്ക് മാറ്റണമോ?</title>
<link>https://thekeralajournal.com/292</link>
<guid>https://thekeralajournal.com/292</guid>
<description><![CDATA[ വിദ്യാഭ്യാസ മന്ത്രിയാണ് ഇത്തരം ഒരു ആശയവുമായി മുമ്പോട്ട് വന്നിരിക്കുന്നത്.പൊതു ചർച്ചകൾക്ക് തുടക്കം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b10abeaf8a.jpg" length="58905" type="image/jpeg"/>
<pubDate>Thu, 31 Jul 2025 12:14:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന്, ജൂൺ-ജൂലൈയിലെ കനത്ത മഴക്കാലത്തേക്ക് മാറ്റണമെന്ന പ്രമേയത്തിൽ പൊതുചർച്ചയ്ക്ക് തുടക്കം.</p>
<p>സംസ്ഥാനത്ത് ഈ രണ്ടു വേനൽ മാസങ്ങളിലും അത്യന്തം ചൂട് അനുഭവപ്പെടുന്നതാണ്. കുട്ടികൾക്ക് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണിതിലൂടെ രൂപപ്പെടുന്നത്.</p>
<p>അതേസമയം, ജൂൺ-ജൂലൈ മാസങ്ങളിൽ കനത്ത മഴയ്ക്കു ഇടയാകുന്നതോടെ, പലപ്പോഴും ക്ലാസുകൾ റദ്ദാക്കേണ്ടി വരുന്നതും പഠനക്രമം വൈകുന്നതുമായ സാഹചര്യം പതിവായി ആവർത്തിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് സ്കൂൾ അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.</p>
<p>വിദ്യാഭ്യാസ വിദഗ്ധരും മാതാപിതാക്കളും അധ്യാപകരും അടക്കമുള്ളവരുടെ അഭിപ്രായങ്ങൾ സമാഹരിച്ചശേഷമായിരിക്കും നയതന്ത്ര തലത്തിൽ തീരുമാനമെടുക്കുക. കാലാവസ്ഥാ വ്യതിയാനങ്ങൾ വിദ്യാഭ്യാസത്തിനുണ്ടാക്കുന്ന ദൗർലഭ്യങ്ങൾ പരിഗണിച്ചാണ് ഈ സാധ്യതകൾ പരിശോധിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>NSK ഉമേഷ്‌ IAS പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE) ആയി നിയമിക്കപ്പെട്ടു</title>
<link>https://thekeralajournal.com/270</link>
<guid>https://thekeralajournal.com/270</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68897d9c619b9.jpg" length="61165" type="image/jpeg"/>
<pubDate>Wed, 30 Jul 2025 07:34:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>വിദേശ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയിലേക്ക്; നിര്‍ണായക ഉത്തരവുമായി യുജിസി</title>
<link>https://thekeralajournal.com/262</link>
<guid>https://thekeralajournal.com/262</guid>
<description><![CDATA[ വരുന്നത് നാല് ലോകോത്തര യൂണിവേഴ്‌സിറ്റി ക്യാമ്ബസുകള്‍ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888e9c2e065d.jpg" length="96373" type="image/jpeg"/>
<pubDate>Tue, 29 Jul 2025 21:03:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെസ്റ്റേണ് സിഡ്നി യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി, ലാ ത്രോബ് യൂണിവേഴ്സിറ്റി എന്നീ ആസ്ട്രേലിയന് യൂണിവേഴ്സിറ്റികളും, യുകെയിലെ ബ്രിസ്റ്റല് യൂണിവേഴ്സിറ്റിയുമാണ് ഇന്ത്യയിലെത്തുന്നത്. നാല് ക്യാമ്ബസുകള്ക്കും നിലവില് സ്ഥലങ്ങളും അനുവദിച്ചിട്ടുണ്ട്. അടുത്ത വര്ഷം മുതല് കോഴ്സുകള് ആരംഭിക്കും.</p>
<p></p>
<p>വെസ്റ്റേണ് സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റര് നോയിഡയിലും, വിക്ടോറിയ യൂണിവേഴ്സിറ്റി നോയിഡയിലും, ലാ ത്രോബ് യൂണിവേഴ്സിറ്റി ബെംഗളുരുവിലും, ബ്രിസ്റ്റല് യൂണിവേഴ്സിറ്റി മുംബൈയിലുമാണ് ക്യാമ്ബസുകള് ആരംഭിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>വിദ്യാര്‍ത്ഥികളെ വലച്ച്‌ ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല</title>
<link>https://thekeralajournal.com/238</link>
<guid>https://thekeralajournal.com/238</guid>
<description><![CDATA[ കോഴ്‌സ് കാലാവധി തീരും മുമ്പേ അവസാന വര്‍ഷ പരീക്ഷ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68863a0a85b9f.jpg" length="58883" type="image/jpeg"/>
<pubDate>Sun, 27 Jul 2025 20:09:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലെ ആദ്യ ബാച്ച്‌ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയാണ് ആഗസ്റ്റ് 10 ന് നടത്തുമെന്ന് സര്‍വ്വകലാശാല അറിയിച്ചിട്ടുള്ളത്.</p>
<p>സെമസ്റ്റര്‍ നിശ്ചയിച്ചിട്ടുള്ള ബിരുദ കോഴ്‌സുകളുടെ 5-ാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ മെയ് - ജൂണ്‍ മാസത്തിലാണ് കഴിഞ്ഞത്. അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. ഒരു ടെക്സ്റ്റിന് രണ്ട് അസൈന്‍മെന്റുകളും ഒരു ഡസര്‍ട്ടേഷനും ആഗസ്റ്റ് 8 നു മുന്‍പ് നല്‍കി അവതരണവും നടത്തണം.</p>
<p>ആവശ്യത്തിന് പഠന സമയം ലഭിക്കാതെ വന്നാൽ അതു വിദ്യാർത്ഥികളുടെ റിസൽറ്റിനെ ബാധിക്കുമെന്ന് അധ്യാപകരും പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ സമയമാറ്റം പിൻവലിക്കൽ സാധ്യത കുറവ്; മതസംഘടനകളുടെ ആശങ്ക പരിഹരിക്കാൻ ഇന്ന് നിർണായക ചര്‍ച്ച; സർക്കാർ നിലപാട് വ്യക്തമാകും</title>
<link>https://thekeralajournal.com/187</link>
<guid>https://thekeralajournal.com/187</guid>
<description><![CDATA[  ]]></description>
<enclosure url="" length="58883" type="image/jpeg"/>
<pubDate>Fri, 25 Jul 2025 07:54:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സമസ്ത ഉള്‍പ്പെടെയുള്ള പ്രമുഖ മതസംഘടനകള്‍ സ്കൂള്‍ സമയം വർധിപ്പിക്കുന്നതിനെ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഈ നിർണായക നടപടി.</p>
<p></p>
<p>രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് തങ്ങളുടെ കുട്ടികളുടെ മതപഠനത്തിന് തടസ്സമാകുമെന്ന് ഒരു വിഭാഗം മതസംഘടനകള്‍ വാദിക്കുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം സ്കൂള്‍ സമയം അരമണിക്കൂർ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലം മതസംഘടനകളെ ബോധ്യപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുക.</p>]]> </content:encoded>
</item>

<item>
<title>മഴ &#45; നാളെ 3 ജില്ലകളിൽ അവധി</title>
<link>https://thekeralajournal.com/177</link>
<guid>https://thekeralajournal.com/177</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688253549fbfd.jpg" length="54644" type="image/jpeg"/>
<pubDate>Thu, 24 Jul 2025 21:08:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശക്തമായ മഴയും കാറ്റും മുന്നറിയിപ്പ്: എറണാകുളം, ഇടുക്കി ജില്ലകളിലെയും, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചിൽ താലൂക്കുകളിലെയും അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25/07/2025 വെള്ളി) ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു.</p>]]> </content:encoded>
</item>

<item>
<title>സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.</title>
<link>https://thekeralajournal.com/168</link>
<guid>https://thekeralajournal.com/168</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6881cac16f019.jpg" length="50641" type="image/jpeg"/>
<pubDate>Thu, 24 Jul 2025 10:40:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഏകജാലക സംവിധാനം വഴി ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. </p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p></p>
<p>ഇതുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചശേഷം റദ്ദായവര്‍ക്കും ജൂലൈ 27ന് വൈകുന്നേരം അഞ്ചുവരെ cap.mgu.ac.inല്‍ രജിസ്റ്റര്‍ ചെയ്യാം. </p>
<p></p>
<p>ഒരു തവണ അപേക്ഷാ ഫീസ് അടച്ചവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. </p>
<p>ഓൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്മെന്‍റിന് പരിഗണിക്കപ്പെടാതിരുന്നവര്‍ക്കും പ്രവേശനം റദ്ദായവർക്കും നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുകയും ഓപ്‌ഷനുകൾ പുതുതായി നൽകുകയും ചെയ്യാം.</p>
<p></p>
<p>സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും പുതിയതായി ഓപ്ഷന്‍ നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ പങ്കെടുക്കുകയും അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതിതയായി ലഭിക്കുന്ന അലോട്ട്മെന്‍റിലേക്ക് മാറണം. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും. </p>
<p></p>
<p>പിജി സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ സ്വീകരിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6881c02d08306.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>വി എസ് ൻ്റെ വിയോഗം..സംസ്ഥാനത്ത് ഇന്ന് പൊതു അവധി</title>
<link>https://thekeralajournal.com/153</link>
<guid>https://thekeralajournal.com/153</guid>
<description><![CDATA[ പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687ef2a99b915.jpg" length="70102" type="image/jpeg"/>
<pubDate>Tue, 22 Jul 2025 07:38:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു... യൂണിവേഴ്സിറ്റി പരീക്ഷകളും,അഭിമുഖങ്ങളും മാറ്റി വെച്ചിട്ടുണ്ട്.</p>
<p>കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താൻ ഇരുന്ന തിരഞ്ഞെടുപ്പും മാറ്റി.. പിഎസ്‌സി ഇൻറർവ്യൂകളും മാറ്റി വച്ചതായി അറിയിക്കുന്നു</p>
<p></p>]]> </content:encoded>
</item>

<item>
<title>സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം</title>
<link>https://thekeralajournal.com/119</link>
<guid>https://thekeralajournal.com/119</guid>
<description><![CDATA[ ആഗസ്റ്റ് ഒന്നു മുതൽ നടപ്പിലാക്കാൻ തീരുമാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687c86a2a3e4c.jpg" length="133531" type="image/jpeg"/>
<pubDate>Sun, 20 Jul 2025 11:35:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p> കേരളത്തിലെ കുട്ടികൾക്ക് 39 ശതമാനം വിളർച്ചയും 38 ശതമാനം അമിത വണ്ണവും പ്രകടമായി കാണുന്നു. ശരിയായ പോഷണ കുറവാണ് ഇതിന് കാരണം. ഇത് കണ്ടെത്തി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി.</p>
<p> ഈ കാലഘട്ടത്തിലെ ഫാസ്റ്റ് ഫുഡിനോടുള്ള കുട്ടികളുടെ ആസക്തി പച്ചക്കറികളോടില്ല. ആയതിനാൽ കുട്ടികളിലെ രുചി മുകളങ്ങൾ ഉണർത്തുന്നതിന് നിലവിലുള്ള ആഹാരത്തോടൊപ്പം പോഷക സമ്പുഷ്ട ആഹാരം നൽകുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു.</p>
<p> പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു ആഗസ്റ്റ് ഒന്നു മുതൽ നടപ്പിലാക്കുമെന്നും രുചി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും കുട്ടികളുടെ പ്രതികരണം കൂടി അന്വേഷിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.</p>
<p></p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c86f173c1f.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%AE%E0%B4%B4-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%86-%E0%B4%85%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%AE%E0%B4%B4-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%86-%E0%B4%85%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6877bbb54cbfb.jpg" length="61852" type="image/jpeg"/>
<pubDate>Wed, 16 Jul 2025 20:18:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ 50000 ത്തോളം കോളേജ് വിദ്യാർഥികള്‍ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതിയുമായി അസാപ് കേരള</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-50000-%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AB%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BF%E0%B4%9C%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B8%E0%B5%97%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82-%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%85%E0%B4%B8%E0%B4%BE%E0%B4%AA%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-50000-%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AB%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BF%E0%B4%9C%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B8%E0%B5%97%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82-%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%85%E0%B4%B8%E0%B4%BE%E0%B4%AA%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68770173b36ae.jpg" length="78666" type="image/jpeg"/>
<pubDate>Wed, 16 Jul 2025 07:03:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആർട്ടിഫിഷ്യല്‍ ഇന്റലിജിൻസ്, ഡിജിറ്റല്‍ സ്കില്‍സ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അസാപ് കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ..</p>
<p></p>
<p>ഓരോ കോളേജില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർഥിക്ക് പരിശീലനം നല്‍കി അവരെ സ്കില്‍ ചാമ്ബ്യന്മാരായി പ്രഖ്യാപിക്കുകയും അവരിലൂടെ കോളേജിലുള്ള മുഴുവൻ വിദ്യാർഥികള്‍ക്കും പരിശീലനം നല്‍കുകയും ചെയ്യുന്ന തരത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരേ സമയം പരിശീലനം നേടാനും പരിശീലകനാകുവാനുള്ള ആദ്യ അവസരവും വിദ്യാർഥികള്‍ക്ക് ലഭിക്കും.</p>
<p>അതോടൊപ്പം അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സാങ്കേതിക തൊഴില്‍ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ IEEE മായി ചേർന്ന് വിദ്യാർഥികള്‍ക്കായി ഒരു AR/VR ഓണ്‍ലൈൻ വർക്ഷോപ്പും നടത്തുന്നു.</p>
<p>വർഷങ്ങളായി ഡിജിറ്റല്‍ നൈപുണ്യം, നിർമിത ബുദ്ധി, (AI), ക്ലൗഡ് കമ്ബ്യൂട്ടിങ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ് തുടങ്ങിയവയില്‍ വൈവിധ്യമാർന്ന കോഴ്സുകള്‍ വിജയകരമായി നടത്തിവരുന്ന അസാപ് കേരള കൂടുതല്‍ വിദ്യാർഥികളിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യതകള്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടമായാണ് 50000 വിദ്യാർഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കിയത്</p>]]> </content:encoded>
</item>

<item>
<title>എംജി സപ്ലിമെൻ്ററി അലോട്ടുമെൻ്റിന് 17 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/%E0%B4%8E%E0%B4%82%E0%B4%9C%E0%B4%BF-%E0%B4%B8%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%86%E0%B5%BB%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF-%E0%B4%85%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AE%E0%B5%86%E0%B5%BB%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D-17-%E0%B4%B5%E0%B4%B0%E0%B5%86-%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%8E%E0%B4%82%E0%B4%9C%E0%B4%BF-%E0%B4%B8%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%86%E0%B5%BB%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF-%E0%B4%85%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AE%E0%B5%86%E0%B5%BB%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D-17-%E0%B4%B5%E0%B4%B0%E0%B5%86-%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82</guid>
<description><![CDATA[ ഡിഗ്രി കോഴ്സുകൾക്കാണ് 17 വരെ അപേക്ഷാ തീയതി നീട്ടിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6876fffae7740.jpg" length="108883" type="image/jpeg"/>
<pubDate>Wed, 16 Jul 2025 06:58:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>കേരള എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം: ഓണ്‍ലൈൻ ഓപ്ഷൻ നല്‍കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%8E%E0%B5%BB%E0%B4%9C%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%87%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%93%E0%B4%A3%E0%B5%8D%E0%B4%B2%E0%B5%88%E0%B5%BB-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB-%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%A4%E0%B5%80%E0%B4%AF%E0%B4%A4%E0%B4%BF-%E0%B4%A6%E0%B5%80%E0%B4%B0%E0%B5%8D%E0%B4%98%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%8E%E0%B5%BB%E0%B4%9C%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%87%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%93%E0%B4%A3%E0%B5%8D%E0%B4%B2%E0%B5%88%E0%B5%BB-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB-%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%A4%E0%B5%80%E0%B4%AF%E0%B4%A4%E0%B4%BF-%E0%B4%A6%E0%B5%80%E0%B4%B0%E0%B5%8D%E0%B4%98%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81</guid>
<description><![CDATA[ അവസാന തീയതി 18.07.2025 വൈകുന്നേരം 4.00 മണിവരെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6876ffcb4f4c1.jpg" length="109028" type="image/jpeg"/>
<pubDate>Wed, 16 Jul 2025 06:56:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിശദ വിവരങ്ങള്‍ക്ക് 11.07.2025 തീയതിയിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.</p>
<p>ഹെല്‍പ് ലൈൻ നമ്ബർ : 0471 - 2332120, 2338487</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ സ്കൂളുകളിലെ പഠനസമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF</guid>
<description><![CDATA[ പഠനസമയമാറ്റം സംബന്ധിച്ച സാഹചര്യവും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനായി ചൊവാഴ്ച കോഴിക്കോട് സമസ്ത ഏകോപന സമിതി യോഗം ചേരാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ]]></description>
<enclosure url="" length="109028" type="image/jpeg"/>
<pubDate>Tue, 15 Jul 2025 12:25:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്കൂളുകളില്‍ വെള്ളിയാഴ്ചയൊഴികെ പ്രവൃത്തി ദിവസങ്ങളില്‍ അര മണിക്കൂര്‍ അധികം അധ്യയനം നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. </p>]]> </content:encoded>
</item>

<item>
<title>കേരളാ സര്‍വ്വകലാശാലയില്‍ ഭരണ സ്തംഭനാവസ്ഥ</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%BE-%E0%B4%B8%E0%B4%B0%E0%B5%8D%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AD%E0%B4%B0%E0%B4%A3-%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%82%E0%B4%AD%E0%B4%A8%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%BE-%E0%B4%B8%E0%B4%B0%E0%B5%8D%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AD%E0%B4%B0%E0%B4%A3-%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%82%E0%B4%AD%E0%B4%A8%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5</guid>
<description><![CDATA[ കേരള വിസി ഇന്ന് ഗവര്‍ണറെ കണ്ടേക്കും ]]></description>
<enclosure url="" length="109028" type="image/jpeg"/>
<pubDate>Mon, 14 Jul 2025 06:24:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സർവകലാശാലയിൽ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രക്ഷോഭം മൂലം കഴിഞ്ഞ രണ്ടാഴ്ചയായി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന് യൂണിവേഴ്സിറ്റിയിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് ഇടയിലായിരുന്നു ഇ-ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ അനുമതി തേടി വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചത്.</p>
<p></p>
<p>ഇ-ഫയൽ സിസ്റ്റത്തിന്റെ അഡ്മിൻ ആക്‌സസ് തനിക്ക് മാത്രമാക്കണമെന്ന വൈസ് ചാൻസലറുടെ ആവശ്യം സ്വകാര്യ സേവനദാതാക്കൾ നിരസിച്ചതിന് പിന്നാലെയാണ് ഗവർണർ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത്. അടിയന്തര ഘട്ടത്തിൽ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശം ചാൻസലർ പ്രയോഗിച്ചിരിക്കുകയാണ്.</p>
<p></p>
<p>എന്നാൽ ഈ നീക്കങ്ങൾ ഇ-ഫയൽ സംവിധാനം നിയന്ത്രണത്തിൽ നിന്ന് പിൻവലിക്കാനുള്ള ശ്രമമാണെന്ന് ഇടത് സിൻഡിക്കേറ്റ് വിമർശിച്ചു. ചാൻസലർ സംവിധാനത്തെ അട്ടിമറിക്കുകയാണെന്നാണ് അവരെ ആരോപണം.</p>
<p></p>
<p>സർവകലാശാലയിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷപരമായ സാഹചര്യം അടിയന്തിരമായി നിയന്ത്രിക്കേണ്ടതിന്റെ ഭാഗമായും, പോലീസിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യവുമാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുന്നത്. ഹർജി ഇന്ന് തന്നെ കോടതി പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം.</p>
<p></p>
<p>ഇതിനിടെ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട കത്തുകൾ ആവർത്തിച്ചും അവഗണിച്ചാൽ കോടതി മുഖമുദ്ര തേടാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആലോചിക്കുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>മഹാത്മാഗാന്ധി സർവകലാശാല എൻ എസ് എസ് ഓഫീസർമാരുടെ ത്രിദിന ക്യാമ്പ്, ഇടുക്കി ഹോളി ക്രോസ് കോളേജിൽ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2-%E0%B4%8E%E0%B5%BB-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%80%E0%B4%B8%E0%B5%BC%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8-%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF-%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2-%E0%B4%8E%E0%B5%BB-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%80%E0%B4%B8%E0%B5%BC%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8-%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF-%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B4%BF%E0%B5%BD</guid>
<description><![CDATA[ 2025 ജൂലൈ 21,22,23 തിയതികളിലാണ് എൻ എസ് എസ് ഓഫീസർമാരുടെ ക്യാമ്പ്  സംഘടിപ്പിക്കുന്നത് ]]></description>
<enclosure url="" length="109028" type="image/jpeg"/>
<pubDate>Sun, 13 Jul 2025 18:34:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള എല്ലാ കോളജുകളിൽ നിന്നും പ്രോഗ്രാം ഓഫീസർമാർ 3 ദിവസത്തെ ക്യാമ്പിൽ പങ്കാളികളാകും.</p>
<p>യൂണിവേഴ്സിറ്റി വൈസ് ചാൻസലർ,എൻ എസ് എസ് കോർഡിനേറ്റർ,സെനറ്റ് അംഗങ്ങൾ  ഉൾപെടെ ഉള്ള പ്രമുഖർ ക്യാമ്പിൻ്റെ ഭാഗമാകും</p>
<p>ജൂലൈ 21,22,23 തിയതികളിലാണ് ക്യാമ്പ് നടക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>സ്കൂളുകളില്‍ സമയമാറ്റം 8, 9,10 ക്ലാസ്സുകള്‍ക്ക് മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി</title>
<link>https://thekeralajournal.com/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-8-910-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-8-910-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF</guid>
<description><![CDATA[ വിദ്യാഭ്യാസം ]]></description>
<enclosure url="" length="109028" type="image/jpeg"/>
<pubDate>Sun, 13 Jul 2025 18:24:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിദ്യാഭ്യാസ കലണ്ടർ 2025-26 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതല്‍ ക്ലാസ് 4 വരെ 198 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ് 5 മുതല്‍ 7 വരെ 200 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ്സ് 8 മുതല്‍ 10 വരെ 204 പ്രവർത്തിദിനങ്ങളായി കൊണ്ടുമാണ് 2025-26 അക്കാദമിക് വർഷത്തെ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച്‌ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് വ്യക്തമാക്കുന്നതിനാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.</p>
<p>എല്‍പി വിഭാഗം സ്‌കൂളുകള്‍ക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും, യുപി വിഭാഗം സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ ആറ് പ്രവർത്തിദിനം വരാത്ത രീതിയില്‍ രണ്ട് ശനിയാഴ്ചകള്‍ (ജൂലൈ 26, ഒക്ടോബർ 25) ഉള്‍പ്പെടുത്തി കൊണ്ടും, ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകള്‍ക്ക് 6 ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

</channel>
</rss>